2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ഹര്‍ത്താല്‍ ജനാധിപത്യം



വീണ്ടും ഹര്‍ത്താല്‍ സജീവമകുകയയി , കുടുതല്‍ ഉശിരോടെ, കുടുതല്‍ വിശേഷങ്ങളോടെ. ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ കന്നൂര് ജില്ല സെക്രട്ടറിയെ അറസ്റ്റ് ചെയ്തതതാണ് ഇത്തവണ ആഘോഷമായത്. പൊതുവേ സമാധാനപരം ആവരുള്ള ഹര്‍ത്താല്‍ ഇത്തവാന്‍ കുടുതല്‍ അക്രമ സക്തമായി എന്ന്‍ അറിയുവാന്‍ ഇടയായി. സമാധാനത്തിന്റെ വെള്ളരി പ്രവായി അവതരിക്കുന്ന അച്ചുമാമനെ ഇത്തവണ പൊടി ഹര്ത്താലിന്റെ വക്താവയിട്ടാണ് കണ്ടത്. (പി ബി യുടെ ചൂര വടി പേടിച്ചായിരിക്കും. അധികാരം ആവശ്യം ഇപ്പോഴും)


കഥ ഇത് വേറെ. പാവം ഒരാള്‍ . കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വന്നതാണ്. നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ ഇറങ്ങി നടത്തം ആരംഭിച്ചു. രാവിലെ ഏതാണ്ട് ഒന്‍പതു കിലൊമീടര് നടന്നു പാവം തളര്നപ്പോഴാണ് ഞാന്‍ കണ്ടത്.  ഹര്തലുകരെ പേടിച്ച് തലയില്‍ മുണ്ടിട്റ്റ് ബൈക്കില്‍ വന്ന എനിക്ക് അയാളുടെ അവസ്ഥ കണ്ട സഹതാപം തോന്നി. ബൈക്കില്‍ കയറ്റി കളയാം.എവിടെ ഇറങ്ങണം ? മിണ്ടുന്നില്ല! കതച്ച് കതച്ച് , ഒരു വിധത്തില്‍ അയാള്‍ പറഞ്ഞു,- അല്പം വെള്ളം കിട്ടാന്‍ എന്താ മാര്‍ഗം???. ഒരു ഊടുവഴി ഓടിച്ച് നാട്ടില്‍ പുറത്തെ ഒരു കടയില്‍ നിന്ന അയാള്‍ക്ക് അല്പം വെള്ളം വാങ്ങി കൊടുത്ത്. പാവത്താനെ കളമശ്ശേരിയില്‍ വീണ്ടും നടക്കാം ഇറക്കി വിട്ടിട്ട ഞാന്‍ സ്ഥലം വിട്ടു. സമാനമായ നിരവധി സംഭവങ്ങള്‍ പിന്നീട് പത്രത്തില്‍ വായിച്ചു.

പ്രകടമായ ജനാധിപത്യ ലംഘനം . പൊലീസിനുമ് പിള്ളേര്‍ക്കും മിണ്ടാന്‍ പറ്റാത്ത് അവസ്ഥ. കുത്തി മലര്‍ത്തും - കൊന്നു കയ്യില്‍ തരും. 1 , 2 , 3 , 4 , 5 , 6 , 7 ,     .

ലോകത്തിലെ ഇടവും വലിയ ജനാധിപത്യ രാജ്യം , മോബോക്രസി ആകുന്ന കാഴ്ച ഭികരം തന്നെ. നമുക്കെ നാമേ പണിവതു നാകവും നരകവും ഒരുപോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ